കണ്ണീരില്‍ കുതിര്‍ന്ന രാത്രികളില്‍ നിന്നും
മഴമെഘങ്ങളുയര്‍ന്നു പൊങ്ങി.
അവ മാനമാകെ നിറഞ്ഞു.
ശേഷം പെരുമഴയായ് നമുക്ക് മീതെ
അവ തിമിര്‍ത്തു പെയ്തിറങ്ങി.
അപ്പോൾ ദൂരെ ചക്രവാളങ്ങളില്‍
മഴവില്ലുകള്‍ തെളിഞ്ഞു നിന്നു.
അതെ,
ആ മഴവില്ലുകള്‍ തേടിയല്ലേ
നാമിത്രയും കാലം യാത്ര ചെയ്തത്.
No comments:
Post a Comment